2009, ജനുവരി 7, ബുധനാഴ്‌ച

ഇസ്രയേല്‍ ക്രൂരത : ചരിത്രം , വര്‍ത്തമാനം , ഭാവി (ഭാഗം രണ്ട് )


ജൂദന്മാര്‍ : മുഹമ്മദ് നബിയുടെ ആഗമനത്തിനു മുന്പ് :-

ഡി ഒന്നിന് മുന്പ് നിരവധി ഭരണാധികാരികള്‍ ജൂതന്മാരെ കീഴടകുകയും ഭരിക്കുകയും ചെയ്തിരുന്നു. അള്ളാഹുവിന്ടെ കല്പനകള്‍ അനുസരിച്ച് ജീവിച്ച കാലത്ത് അവര്‍കു അനുഗ്രഹങ്ങള്‍ ലഭിക്കുകയും അല്ലാത്ത സമയങ്ങളില്‍ തിരിച്ചടികളും പരീക്ഷണങ്ങളും നേരിടുകയും ചെയ്തു. ദാവൂദ് നബി , സുലൈമാന്‍ നബി എന്നി പ്രവാചകന്മാരായ രാജാക്കന്മാരുടെ കാലം അവരുടെ സുവര്‍ണ കാലമായിരുന്നു. പിന്നീട് അസീരിയന്‍സ് , ഗ്രീക്, പേര്‍ഷ്യന്‍ , റോം എന്നി ഭരണാധികാരികള്‍ അവര്ക്കു മേല്‍ ആധിപത്യം നേടി.


എ ഡി എഴുപതില്‍ റോമന്‍ രാജാകന്മാര്‍ ജെറുസലേം ആക്രമിക്കുകയും ജൂതന്മാരെ അവിടെ നിന്നു പുറത്താക്കുകയും ചെയ്തു. അങ്ങിനെ ' ദയസ്പോര " എന്നറിയപ്പെടുന്ന ജൂതന്മാരുടെ പലായനം ആരംഭിച്ചു. വിവിധ രാജ്യങ്ങളിലേക്ക് അവര്‍ കുടിയേറി പാര്‍ത്തു. മദീനയിലേക്ക് കുടിയേറിയ ജൂതന്മാരാണ് നബി (സ) മദീനയിലേക്ക് ഹിജ്ര വന്നപ്പോള്‍ അവിടെ ഉണ്ടായിരുന്നത് .


മുഹമ്മദ് നബിയുടെ മദീനയിലേക്കുള്ള പലായനവും ജൂത ഗോത്രങ്ങളും :-

മുഹമ്മദ് നബി (സ) യുടെ ആഗമന കാലത്ത് മദീനയില്‍ ധാരാളം ജൂത ഗോത്രങ്ങള്‍ ഉണ്ടായിരുന്നു . ബനൂ കൈനുകാ, ബനൂ നദീര്‍ , ബനൂ കുരൈദ, എന്നിവയായിരുന്നു അവയില്‍ പ്രധാനപ്പെട്ടവ . കുതന്ത്ര ശാലികളായ ജൂതന്മാര്‍ ആ കാലത്ത് മദീനയില്‍ (യസ്രിബ് ) കച്ചവട രംഗത്ത്‌ കുത്തക നേടിയിരുന്നു. കച്ചവടത്തില്‍ കള്ളവും ചതിയും ചെയ്യുന്നതില്‍ അവര്‍ തെറ്റ് കണ്ടിരുന്നില്ല. വിശുദ്ധ ഖുറാന്‍ അവരെ കുറിച്ചു വിവരിച്ചത് പോലെ : " അക്ഷരമറിയാത്ത ഈ ആളുകളുടെ കാര്യത്തില്‍ (അവരെ വന്ചിക്കുന്നതില്‍) തങ്ങള്‍ക്ക് തെറ്റ് ഉണ്ടാകാന്‍ വഴിയില്ല എന്ന് അവര്‍ പരന്ച്ചതിനാല്‍ അത്രേ അത് . " (സൂറ Al Imran : 175) . അതേപോലെ, പലിശ, ഗോത്ര വഴക്കുകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും അവര്‍ ചെയ്തിരുന്നു. മദീനയിലെ അറബ് ഗോത്രങ്ങളായ ഔസ് , ഖസ്രാജ് എന്നിവകല്കിടയിലെ യുദ്ധങ്ങളെ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ബനൂ ഖൈനുകാ ഗോത്രം ആയുധ നിര്‍മാണത്തില്‍ വൈധഗ്ദിയം നേടിയ കൊല്ലന്മാര്‍ ആയിരുന്നു. മദീനയിലെ മാര്ക്കറ്റ് മൊത്തത്തില്‍ നിയന്ത്രിച്ചിരുന്നത് ജൂതന്മാരയിരുന്നു . അറബ് ഗോത്ര നേതാകന്മാര്‍ക്ക് യുദ്ധ ഫണ്ടിലേക്ക് പണം പലിശക്ക് അവര്‍ നല്‍കിയിരുന്നു . അതിന് പകരമായി അവരുടെ ഫലഭൂയിഷ്ടമായ ഭൂമി അവര്‍ കൈക്കലകുകയും ചെയ്തു. (രഹീഖ്‌ുല്‍ മഖ്തൂം )


നബി (സ)യുടെ മദീനയിലെകുള്ള വരവ് ആശങ്ങയോടെആണ് ജൂതന്മാര്‍ കണ്ടിരുന്നത് . വരാനുള്ള പ്രവാചകന്‍ തങ്ങളുടെ കൂട്ടത്തില്‍ നിന്നാവും വരിക എന്നായിരുന്നു അവര്‍ പ്രതീഷിച്ചത് . അതിനാല്‍ തന്നെ നബിയുടെ വരവ് അവര്‍ക്ക് ഉള്‍കൊള്ളാന്‍ ആയില്ല. മദീനയിലേക്ക് വന്ന ഒന്നാം ദിവസം തന്നെ ജൂതന്മാരെ കുറിച്ച് മനസിലാകാന്‍ നബി (സ)കു അവസരം കിട്ടി. പ്രശസ്തനായ ജൂത പുരോഹിതന്‍ അബ്ദുള്ള ഇബ്നു സലാം നബിയെ കാണാന്‍ വരികയും അദ്ധേഹത്തിനു നബിയുടെ സത്യാവസ്ഥ ബോധ്യപ്പെടുകയും മുസ്ലിമാവുകയും ചെയ്തു . നബി (സ) ഏതാനും ജൂതന്മാരെ വിളിച്ചു അബ്ദുള്ള ഇബ്നു സലാമിനെ കുറിച്ചു അനേഷിച്ചു . അവര്‍ അദ്ധേഹത്തെ പുകഴ്ത്തി സംസാരിച്ചു. അപ്പോള്‍ അബ്ദുള്ള ഇബ്നു സലാം പുറത്തു വരികയും മുസ്ലിമായതായി പ്രഖ്യാപിക്കുകയും ചെയ്തു. ഉടനെ അതുവരെ അദ്ധേഹത്തെ കുറിച്ചു നല്ലത് സംസാരിcha അവര്‍ അദ്ധേഹത്തെ ചീത്ത വിളിച്ചു . (തുടരും)



2009, ജനുവരി 6, ചൊവ്വാഴ്ച

ഇസ്രയേല്‍ ക്രൂരതകള്‍ : ചരിത്രം, വര്‍ത്തമാനം , ഭാവി

ഫലസ്തീനിലെ പാവപ്പെട്ട മനുഷ്യരുടെ മേലുള്ള ഇസ്രയേലിന്റെ അതിക്രമങ്ങള്‍ തുടരുക തന്നെയാണ്. ഐക്യരാഷ്ട്ര സഭയുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഭ്യര്തനകളെയും കാറ്റില്‍പറത്തി നിരപരാധികല്ക് മേലുള്ള കയ്യേറ്റങ്ങള്‍ അനുദിനം ശക്തമാകുന്നു. കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിനാളുകള്‍ മരണപ്പെടുകയും ആയിരങ്ങള്‍ ഗുരുതരമായി മുറിവേറ്റു ആശുപത്രികളില്‍ കഴിയുകയും ചെയ്യുന്നു . ആയിരത്തി തൊള്ളായിരത്തി നാല്പത്തി എട്ടു മുതല്‍ ആരംഭിച്ച ഈ കയ്യേറ്റം തങ്ങളെ സഹായിക്കാന്‍ ലോകത്തിന്റെ വന്‍ ശക്തികള്‍ ഉണ്ടാകും എന്ന ധൈര്യത്തിലാണ് അവര്‍ തുടരുന്നത്.

അല്ലാഹുവിന്റെ കോപത്തിന് പാത്രമായവര്‍ :
അല്ലാഹുവിന്റെ കോപത്തിന് പാത്രമായവര്‍ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ ജൂദന്മാരെ വിശേഷിപ്പിക്കുന്നത് . പ്രവാചകനായ യഹ്കുബ് നബിയുടെ സന്തതികള്‍ എന്ന നിലയ്ക്കാണ്‌ ബനൂ ഇസ്രയേല്‍ എന്ന് അവര്‍ വിളിക്കപ്പെട്ടത്‌ . അല്ലാഹുവിന്റെ നിരവധി അനുഗ്രഹങ്ങള്‍ അവര്‍ക്ക് ലഭിചെന്കിലും അതിന് നന്ദി ചെയ്യുന്നതിന് പകരം ധിക്കാരങ്ങള്‍ പ്രവര്ത്തിച്ചു കോപം ഏറ്റു വാങ്ങാനാണ് അവര്‍ ശ്രമിച്ചത് . സദുപദേശം നല്കുന്ന പ്രവാചകന്മാരെയും നേതാക്കളെയും കൊല്ലുക, അനുസരണകേടു കാണിക്കുക , കല്പനകള്‍കു വിപരീതം പ്രവര്‍ത്തിക്കുക , വേദം തിരുത്തുക തുടങ്ങി അനേകം തിന്മകള്‍ ചെയ്തു ആ സമൂഹം അല്ലാഹുവിന്റെ കോപം ഏറ്റു വാങ്ങി എന്ന് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു .

തെറ്റുകള്‍ തിരുത്തി നന്മയിലേക്ക് മടങ്ങാനുള്ള നിരവധി അവസരങ്ങള്‍ അള്ളാഹു അവര്‍ക്ക് നല്കിയെന്കിലും അവയെല്ലാം ധിക്കാരങ്ങള്‍ പ്രവര്‍ത്തിക്കാനാണ് അവര്‍ ഉപയോഗിച്ചത് . അതിനാല്‍ ചരിത്രത്തില്‍ ധാരാളം തിരിച്ചടികള്‍ അവര്‍ക്ക് നേരിട്ടു. നൂറുകണക്കിന് വര്‍ഷങ്ങള്‍ ഗതി കിട്ടാതെ അവര്‍ അലയേണ്ടി വന്നു. എന്നിട്ടും സുഖങ്ങള്‍ ലഭിച്ചാല്‍ അവര്‍ വീണ്ടും അല്ലാഹുവിനോട് അനുസരണക്കേട്‌ കാണിക്കുകയാണ് ചെയ്തത് . മൂസ നബിയുടെ കൂടെ ഫരോവയില്‍ നിന്നു രക്ഷപ്പെട്ടു പോയതിനു ശേഷമാണു അവര്‍ പശുവിനെ ആരാധിച്ചത്. വിശുദ്ധ ഖുര്‍ആന്‍ സൂറ ബകറയില്‍ ഈ ചരിത്രം വിവരിക്കുന്നുട് .

അവരിലേക്ക്‌ അള്ളാഹു അയച്ച പ്രവാചകനായ ഈസ നബിയെ (യേശുവിനെ ) കൊല്ലാനാണ് അവര്‍ ശ്രമിച്ചത് . അതേപോലെ അവസാന പ്രവാചകനായ മുഹമ്മദ് നബി (സ) യെ അവര്‍ തള്ളി കളയുകയും ചെയ്തു. (തുടരും )

2009, ജനുവരി 5, തിങ്കളാഴ്‌ച

മുഹറമാസത്തിന്റെ പ്രാധാന്യം

ഹിജ്റ വര്‍ഷത്തിലെ ഒന്നാമത്തെ മാസമായ മുഹറ മാസത്തിലാണ്‌ നാമിപ്പോള്‍. അല്ലാഹുവിന്റെ മാസമായ മുഹറം എന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ) ഇതെക്കുറിച്ച് പഠിപ്പിച്ചത്.ഈ മാസത്തിലെ ഒന്‍പതു , പത്തു എന്നീ ദിവസങ്ങള്‍ (താസുഅ, ആശുറ ) വ്രതം അനുഷ്ടികുന്നത് പുണ്യമാണെന്ന് അദ്ദേഹം അറിയിച്ചു.

പ്രവാചകനായ മൂസ നബിയെയും അനുയായികളെയും ശത്രുവായ ഫറോവയില്‍ നിന്നു അല്ലാഹു രക്ഷപ്പെടുത്തിയത് മുഹറം പത്തിനായിരുന്നു. അല്ലാഹുവിന്റെ സഹായത്തിനു നന്ദി സൂചകമായാണ് ഈ ദിവസം നോമ്പ് അനുഷ്ടികുന്നത് . മുഹമ്മദ് നബി (സ) മദീനയില്‍ വന്നപ്പോള്‍ അവിടത്തെ ജൂദന്മാരും മുഹറം പത്തിന് നോമ്പ് അനുഷ്ടിച്ചിരുന്നു. പിന്നീട് നബി (സ) മരണപ്പെടുന്നതിന്റെ തൊട്ടു മുന്പുള്ള വര്‍ഷം " അടുത്ത വര്ഷം താന്‍ ജീവിചിരിക്കുകയാണെങ്കില്‍ മുഹറം ഒന്‍പതും വ്രതം അനുഷ്ടികുമെന്ന് " പ്രസ്താവിച്ചു . പക്ഷെ , അതിന് മുന്പ് തന്നെ അദ്ദേഹം ഈ ലോകത്തോട്‌ വിട ചൊല്ലി. അതുകൊണ്ട് മുഹറം ഒന്‍പതും വ്രതം അനുഷ്ടികുന്നത് സുന്നത്താണ് (നബിചര്യ). ഇതു ജൂഥന്‍മാരില്‍ നിന്നു ഭിന്നമാകാന്‍ വേണ്ടിയാണു.

മുഹറം പത്തിന് നോമ്പ് അനുഷ്ടികുന്നത് മുന്‍ വര്ഷത്തെ പാപം പോരുക്കപ്പെടാന്‍ കാരണമാകുമെന്ന് നബി (സ) പ്രസ്താവിച്ചു .

പ്രാര്‍ത്ഥനയോടെ ,

അബ്ദുല്‍ ലത്തീഫ് നല്ലളം
സുഹൃത്തുക്കളെ, അസ്സലാമു അലൈകും

നന്മകള്‍ നേരുന്നു ...

പുതിയ ഒരു വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ് .ആയിരത്തി നാനൂറ്റി മുപ്പത് ഹിജ്റ വര്‍ഷവും രണ്ടായിരത്തി ഒന്‍പത് ക്രിസ്തു വര്‍ഷവും . ലോകമെങ്ങും സമാധാനത്തിന്റെയും ശാന്തിയുടെയും വര്‍ഷമായി ഇതു മാറട്ടെ എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം.

സ്നേഹപൂര്‍വം ,

അബ്ദുല്‍ ലത്തീഫ് നല്ലളം